ഒരു ഭാര്യയും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ, ഒരു ഹണിമൂണ്‍ യാത്ര.

ദാമ്പത്യമെന്നു പറയുന്നത് വളരെ പവിത്രമായോരു കാര്യമാണ്. എപ്പോഴും അത് പവിത്രതയോടെ നിലനിൽക്കേണ്ടതാണ്. ഇവിടെ വിവാഹം കഴിഞ്ഞ് ഒരു പുരുഷനോട് ഒരിക്കലും ഒരു ഭാര്യയും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് ചെയ്ത ഒരു സ്ത്രീയുടെ കഥയാണ് കേൾക്കാൻ സാധിക്കുന്നത്. എല്ലാവരും അത്ഭുതപ്പെട്ടു പോകുന്നോരു കഥ തന്നെയാണ് ഇതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. വീട്ടിലെ പ്രാരാബ്ധങ്ങൾ കൊണ്ട് വിവാഹം അല്പം വൈകിയ ആനന്ദേന്ന ആൾ ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്. തൻറെ വീട്ടിൽ ഉത്തരവാദിത്തങ്ങളെല്ലാം തീർന്നതിനുശേഷം,

Anand Diksha
Anand Diksha

സ്വന്തം അനിയന്റെ വിവാഹം പോലും നടത്തിയതിനുശേഷമാണ് അദ്ദേഹം സ്വന്തം ജീവിതത്തെ പറ്റി ആലോചിക്കുന്നത് എന്നതാണ് സത്യം. ഈ പെൺകുട്ടിയെ വീട്ടുകാർക്ക് എല്ലാം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇവർ ഹണിമൂണിന് പോകുമ്പോൾ മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇവർക്കൊപ്പം ഹണിമൂണിന് പോകുവാൻ വേണ്ടി ആനന്ദിന്റെ സുഹൃത്തും ഭാര്യയും ഉണ്ടായിരുന്നു. അവരും ഇവർക്കൊപ്പം തന്നെ യാത്ര ചെയ്യുന്നു.

അവിടെവച്ച് ഈ പെൺകുട്ടിക്ക് യാത്രയുടെ പ്രശ്നം പോലെ ശർദ്ദിക്കാൻ വരികയായിരുന്നു. ഉടനെ പെൺകുട്ടി ചർദ്ദിക്കാനായി വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഭർത്താവ് കുറിച്ച് വെള്ളവുമായി അവർക്കു പിന്നാലെ പോയി, ആ സമയത്ത് ബൈക്കിൽ കുറെ ആളുകൾ വരികയും അവിടെ ഉണ്ടായിരുന്ന ഈ പെൺകുട്ടിയുടെ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.ഒരു തവണ ശരീരം മുറിഞ്ഞപ്പോൾ വേദന കൊണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ തുടങ്ങി. ഇവർ പുറകെ ഓടി വെട്ടുകയായിരുന്നു ചെയ്തത്.

അതിനുശേഷം ഈ പെൺകുട്ടിയുടെ ആഭരണങ്ങളും കൊണ്ടാണ് അവർ പോയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ തന്നെ ഇയാൾ മരിച്ചുവെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ശേഷം ഇദ്ദേഹം പോലീസ്റ്റേഷനിൽ ചെന്ന് നടന്ന വിവരങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു. മരിച്ചുപോയ ആളിന്റെ ഭാര്യയായ പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു. അപ്പോൾ തന്റെ സ്വർണം അപഹരിക്കാൻ വേണ്ടി കള്ളന്മാർ എത്തിയെന്നും, അങ്ങനെയാണ് തന്റെ ഭർത്താവിനെ കൊന്നതെന്നുമോക്കെ വളരെ വേദനയോടെ പെൺകുട്ടി പറഞ്ഞു. ചില സംശയങ്ങൾ ഒക്കെ പോലീസിന് ഉണ്ടായിരുന്നു. സ്വർണം അപഹരിക്കലായിരുന്നു അവരുടെ ലക്ഷ്യമെങ്കിൽ അതിനു വേണ്ടി മാത്രം നോക്കിയാൽ മതിയായിരുന്നു, ഓടി പോകാൻ തുടങ്ങിയാളെ പിറകെ നടന്നാണ് വെട്ടിയത്.