സാഷ ഷംസുദ്ദീന്‍ കേസ്, സ്ത്രീകള്‍ ഒന്നടങ്കം ഞെട്ടിയ സംഭവം.

തന്റെ പ്രിയപ്പെട്ടവരോട് യാത്രയൊക്കെ പറഞ്ഞിട്ട് പോയതായിരുന്നു അവൾ, പിന്നീട് എന്ത് സംഭവിച്ചു.? ഒരുപാട് വട്ടം അയാൾ വിളിച്ചു നോക്കി. പക്ഷേ പ്രതീക്ഷയ്ക്ക് വക ഉണ്ടായിരുന്നില്ല. കാര്യം അറിയാതെ അയാൾക്ക് വല്ലാത്ത പരിഭ്രമം പോലും തോന്നിയിരുന്നു, ആകാംക്ഷ നിറയ്ക്കുന്ന ഒരു കഥയെ പറ്റിയാണ് പറയുന്നത്. ഓരോ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട ഓരോ സ്ത്രീകളുടെയും ഹൃദയത്തിൽ വലിയ തോതിൽ തന്നെ ഒരു അറിവ് നിറയ്ക്കാൻ സാധിക്കുന്ന ഒരു കഥയെപ്പറ്റി. ഒരു പെൺകുട്ടി ഉണ്ടായിരുന്നു, വളരെ മിടുക്കി ആയ ഒരു സ്ത്രീയായിരുന്നു.

Sasha Samsudean
Sasha Samsudean

ജീവിതത്തിൽ എന്ത് പ്രശ്നങ്ങളേയും നേരിടാൻ സാധിക്കുന്ന എന്ത് പ്രശ്നങ്ങളെയും നേരിടുന്ന വളരെയധികം ആക്ടീവ് ആയ ഒരു സ്ത്രീ. സോഷ്യൽമീഡിയയിലും ഒക്കെ അവർ സജീവമായിരുന്നു. ഒരിക്കൽ ഇവർ ഇവരുടെ പ്രിയപ്പെട്ട കാമുകനോട് പിറ്റേന്ന് രാവിലെ കാണാം എന്ന് ഉറപ്പ് കൊടുത്തായിരുന്നു പോയത്. എന്നാൽ ഇവർ തിരികെ വന്നില്ല. അതിൻറെ കാരണം അന്വേഷിച്ചു കൊണ്ടായിരുന്നു ഇയാൾ അവരുടെ അടുത്ത സുഹൃത്തുക്കളെയും മറ്റും വിളിക്കുന്നത്. എന്നാൽ അപ്പോഴാണ് അറിയുന്നത് ഇവർ അവിടെ ഇല്ല എന്ന് . ഒടുവിൽ ഇവരെപ്പറ്റി തിരക്കാൻ തീരുമാനിക്കുകയും ഇവർക്കുവേണ്ടി ഒരു പരാതി പോലീസിൽ നൽകുകയും ചെയ്തു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ തേടി ഇവരുടെ ഫ്ലാറ്റിലേക്ക് പോലീസ് എത്തുകയാണ്. എന്താണ് ഇവർക്ക് സംഭവിച്ചത് എന്ന് തിരഞ്ഞുകൊണ്ട്. പിന്നെ ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു അവിടെ പോലീസിനെ കാത്തിരുന്നത്. ഈ സ്ത്രീ ഫ്ലാറ്റിൽ കൊല്ലപ്പെട്ടിരിക്കുന്നു.അതോടൊപ്പം തന്നെ ഇവർ ഒരു ബ,ലാ,ൽ,സംഘത്തിന് ഇരയായിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു .എന്താണ് ഇവർക്ക് സംഭവിച്ചത് എന്ന് അറിയുന്നതിനു വേണ്ടി വിശദമായ അന്വേഷണങ്ങൾ തന്നെ നടത്തി. സിസിടിവിയിലും മറ്റും ഉണ്ടായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് സംഭവിച്ച കാര്യത്തെപ്പറ്റി അന്വേഷിക്കാൻ തുടങ്ങി, വീട്ടിലേക്ക് എത്തിയ പോലീസ് കണ്ടത് അവിടെ ആരൊക്കെയോ നന്നായി വൃത്തിയാക്കി ഇട്ടിരിക്കുന്നതാണ്. അവിടെ എന്തൊക്കെയോ മാലിന്യങ്ങൾ ഉണ്ടായിരുന്നു എന്ന് അർത്ഥം .

അതോടൊപ്പം അവരുടെ ബെഡ്റൂമിലെ താഴെ നിന്നും ഒരു കോണ്ടം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവർ ഒരു റേപ്പിന് ഇരയായി എന്ന് പോലീസിന് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരുപാട് സമയം വേണ്ടിയിരുന്നില്ല. സിസിടിവിയിൽ ഒന്നും മറ്റാരെയും കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം. അങ്ങനെ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒന്ന് ചോദ്യം ചെയ്യുവാൻ തന്നെ പോലീസ് തീരുമാനിച്ചു. ആറുമണിയായപ്പോൾ തന്നെ ഡ്യൂട്ടി അവസാനിപ്പിച്ചു തിരികെ പോയെന്നും അസ്വാഭാവികമായി ഒന്നും കണ്ടില്ല എന്ന് അയാൾ പറഞ്ഞു. അതോടെ പോലീസ് ഇരുട്ടിൽ തപ്പാൻ തുടങ്ങി.

എപ്പോഴാണ് ഈ പെൺകുട്ടിയെ അവസാനമായി കണ്ടത് എന്ന് ചോദിച്ചപ്പോൾ താൻ കാണുമ്പോൾ അവർ മദ്യപിച്ചത് ആയിരുന്നു എന്നും അവർക്ക് അവരുടെ ഫ്ലാറ്റിലേക്ക് കയറാനുള്ള പാസ്‌വേഡ് മറന്നുപോയി അവസ്ഥയിലായിരുന്നു എന്നും താൻ പിന്നെ അവരുടെ വണ്ടിയിൽ നിന്നും അവരുടെ ഒരു പാസ്‌വേഡ് കാർഡ് എടുത്തു കൊണ്ടു വരികയായിരുന്നു എന്നും ഒക്കെ അയാൾ പറഞ്ഞു. ആ സമയത്ത് ഇവരോടൊപ്പം ഒരാൾ ഉണ്ടായിരുന്നു എന്നും പറഞ്ഞു. സ്വാഭാവികമായും പോലീസിന് ആ നിമിഷം ഒരു സംശയം തോന്നി. അയാൾ ആയിരിക്കാം ഇവരുടെ മരണത്തിന് കാരണം എന്ന് തോന്നി. പിന്നീട് നടന്നത് എന്താണെന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.