വിവഹം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം ഈ പെണ്‍കുട്ടിക്ക് സംഭവിച്ചത്.

പലപ്പോഴും നമ്മുടെ നാട്ടിൽ സ്ത്രീധന പീഡനങ്ങളും മറ്റും നമ്മൾ കണ്ടുവരാറുണ്ട്. വിവാഹിതയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുമ്പോൾ കൂടുതലായി ഭർത്താവിന്റെ വീട്ടുകാർക്കെതിരെ തന്നെയാണ് കേസുകൾ വരാറുള്ളത്. സ്ത്രീധനപീഡനങ്ങളായിരിക്കും ഒരുപക്ഷേ കൂടുതലും. ഇപ്പോൾ ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ രണ്ടു മാസത്തിനു ശേഷം ആ പെൺകുട്ടിക്ക് ഉണ്ടായിരുന്നൊരു അവസ്ഥയെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഈ പെൺകുട്ടിക്ക് സംഭവിച്ചത് സ്ത്രീധനപീഡനം ഒന്നുമായിരുന്നില്ല അനുഭവിക്കേണ്ടിവന്നത്. അത്യാഗ്രഹിയായ ഒരു ഭർത്താവിനെ വിവാഹം കഴിച്ചുവെന്നത് മാത്രമായിരുന്നു അവർക്ക് സംഭവിച്ചോരു തെറ്റ്.

Munesh
Munesh

വിവാഹം കഴിഞ്ഞ രണ്ടു മാസം പിന്നിടുമ്പോഴാണ് ഇൻകം ടാക്സ് ഓഫീസർ ആയിരുന്ന ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാകുന്നത്. ഓഫീസിലെത്തിയ സ്ത്രീയുടെ പണത്തിലും സ്വാധീനത്തിനും അടിമപ്പെട്ടു പോവുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനുവേണ്ടി ഓഫീസിലെത്തിയ ഇവരുമായി ഇയാൾ പരിചയത്തിലാകുന്നത്. ആ പരിചയം സൗഹൃദമാകുന്നു സൗഹൃദം പ്രണയമാകുന്നു, അത്‌ പല വഴിവിട്ട ബന്ധങ്ങളുമാകുന്നു. ഒരു ദിവസം ഒരു ഹോട്ടലിൽ മുറിയെടുത്ത് ഇയാളെ ഈ സ്ത്രീ ക്ഷണിക്കുകയാണ്. ഒരു ദിവസം ആ ഹോട്ടലിൽ മുറിയെടുക്കുന്നതിനുള്ള വിലയെന്ന് പറയുന്നത് രണ്ടു ലക്ഷം രൂപയാണ്.

ഹോട്ടലിൽ മുറിയെടുത്തപ്പോൾ തന്നെ ഇയാൾക്ക് മനസ്സിലായിരുന്നു ഇവരുടെ സ്വാധീനം എത്ര വലുതാണെന്ന്. അതോടൊപ്പം ഇയാൾ ജോലി ചെയ്തിരുന്ന നിലയിൽ നിന്ന് ഇയാൾക്ക് കൂടുതൽ നല്ല ജോലി വാങ്ങി തരാമെന്നും ഇവർ ഉറപ്പുനൽകുന്നുണ്ട്. അതിനുപകരമായി ഇവർ പറയുന്നത് ഇയാളെ വിവാഹം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നത് മാത്രമാണ്. ഈ സ്ത്രീ വിവാഹിതയും ആയിരുന്നില്ലന്ന് പറയുന്നുണ്ട്. താൻ വിവാഹിതനാണെന്നും തന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും അതുകൊണ്ടുതന്നെ വിവാഹമോചനമെന്നവോരു കാര്യം സാധിക്കില്ലന്നും ഇയാൾ പറയുന്നു.

എന്നാൽ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു. അവരുടെ പ്രേരണ വർധിച്ചപ്പോൾ സ്വന്തം ഭാര്യയെ കൊല്ലാൻ അയാൾ തീരുമാനിക്കുകയായിരുന്നു ചെയ്തത്. അതിനുശേഷം ഒന്നുമറിയാത്തപോലെ ഭാര്യയെ കാണാനില്ലന്നുപറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. നിരന്തരം പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി നടക്കുകയായിരുന്നു ഇയാൾ. ഇയാൾ ഒരാളെ ഫോൺ വിളിച്ചിട്ടുണ്ടായിരുന്നു നിരന്തരം. പോലീസുകാർ എങ്ങനെയോ ഈ കോൾ കണ്ടുപിടിച്ചു. അതിനുശേഷം ഇയാളോട് ചോദിച്ചു. അപ്പോഴും അയാൾ പറഞ്ഞത് ഭാര്യയെ കണ്ടുപിടിച്ചു തരണമെന്നായിരുന്നു.