ഭര്‍ത്താവറിയാതെ പത്ത് വര്‍ഷം കാമുകനെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചപ്പോള്‍.

ആളുകളെ ഞെട്ടിക്കുന്ന പല കഥകളും നമ്മൾ കേൾക്കാറുണ്ട്. അതെല്ലാം പലപ്പോഴും നമ്മെ ആകാംക്ഷയുടെ മുനമ്പിലാണ് കൊണ്ടുചെന്ന് എത്തിക്കാറുള്ളത്. അത്തരത്തിലുള്ള ഒരു കഥയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ ആകാംഷ നിറയ്ക്കുന്നതാണ് ഈ കഥ. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഒരു വീട്ടിൽ ഒരു മരണം നടന്നു. അതും ഒരാൾ വെടിവെച്ച് മരിക്കുകയായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരവും വഴക്കുകൾ നടക്കുമായിരുന്നു എന്ന് ആൾക്കാർ പറയുകയും ചെയ്തു.

Woman Keeps Secret Lover In Attic For Years
Woman Keeps Secret Lover In Attic For Years

ഒരു ദിവസം ഇവർ ഭാര്യയും ഭർത്താവും തമ്മിൽ വലിയ വഴക്കുകൾ നടന്ന സമയത്താണ് പെട്ടെന്ന് ഒരു വെടി കേൾക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ആളുകൾക്ക് ഒരു സംശയം വന്നു. എന്താണ് അവിടെ സംഭവിച്ചത് എന്ന്. അതുകൊണ്ടുതന്നെ അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോൾ ആ വീട്ടിൽ മരിച്ചുകിടക്കുന്ന ഉടമസ്ഥനാണ് കാണുവാൻ സാധിച്ചത്. ഇയാൾ വലിയൊരു ബിസിനസുകാരനായിരുന്നു. കോടികൾ സമ്പാദിക്കുന്ന ഒരു ബിസിനസ്സുകാരൻ. എന്നാൽ പോലീസ് അവിടെ മുഴുവൻ അരിച്ചു പെറുക്കി നോക്കിയിട്ടും മറ്റൊന്നും കാണാൻ സാധിച്ചില്ല.

ഇയാളെ വെടിവെച്ച തോക്ക് പോലും കണ്ടെടുത്തില്ല. എന്നതാണ് സത്യം. അതോടെ പോലീസ് മുകളിലത്തെ നിലയിലേക്ക് ചെന്നു . മുകളിലത്തെ നിലയിലേക്ക് ചെന്നപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിൽ-പോലീസ് കേൾക്കുന്നത്. ആരാണ് ഈ സമയത്ത് അവിടെ ശബ്ദമുണ്ടാക്കുന്നത് എന്ന് പോലീസ് ഒരിക്കൽ കൂടി ചെവിയോർത്തു. ആരെയും കാണാൻ സാധിച്ചില്ല. പിന്നീടാണ് ആ മുറിയിലുള്ള അലമാരിയിൽനിന്നും ഒരു സ്ത്രീയുടെ ശബ്ദം അവർ കേട്ടത്. പെട്ടെന്നുതന്നെ ആ അലമാരയുടെ താക്കോൽ തിരക്കി ഇറങ്ങി പോലീസ്. അലമാരയുടെ താക്കോൽ കണ്ടുപിടിച്ച പോലീസ് അലമാര തുറന്നപ്പോൾ അതിൽ ഒരാൾക്ക് ഇരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.

ഈ സ്ത്രീയെ പുറത്തിറക്കിയപ്പോൾ ഇവർ ആരാണെന്ന് പോലീസ് തിരക്കി. അപ്പോൾ മരിച്ചുപോയി ഈ വ്യക്തിയുടെ ഭാര്യയാണ് താനെന്ന് ഇവർ പറഞ്ഞു. എങ്ങനെയാണ് അലമാരിക്കുള്ളിൽ നിങ്ങൾ വന്നത് എന്ന ചോദ്യത്തിന് അത് തനിക്ക് അറിയില്ല എന്നും താൻ തുണി മടക്കി കൊണ്ടിരുന്നപ്പോൾ ആരോ തന്നെ അലമാരി ഉള്ളിലേക്ക് തള്ളി ഇട്ടതിനുശേഷം പൂട്ടുകയായിരുന്നു എന്ന് അവർ പറഞ്ഞത്. അവരുടെ മുഖം പോലും താൻ കണ്ടിരുന്നില്ല എന്നും. ഏതെങ്കിലും കള്ളന്മാർ ചെയ്തത് ആയിരിക്കാം എന്ന് അനുമാനത്തിൽ ആയിരുന്നു പോലീസ്. പിറ്റേന്ന് വീണ്ടും പോലീസ് കേസുമായി ബന്ധപ്പെട്ട് അവരുടെ വീട്ടിലെത്തി. അപ്പോൾ ഈ സ്ത്രീ പറഞ്ഞത് ഇവരുടെ ഭർത്താവിന്റെ വിലകൂടിയ ഡയമണ്ട് കല്ലുകൾ പതിപ്പിച്ച ഒരു വാച്ച് കളവുപോയി എന്നാണ്.

അത്‌ മാത്രമേ കളവു പോയിട്ടുള്ളൂ എന്നവർ പറഞ്ഞു. പിന്നീട് പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഫലം ഒന്നുമുണ്ടായിരുന്നില്ല..അങ്ങനെ ഈ കേസ് ഒരു മരവിച്ച അവസ്ഥയിലേക്ക് മാറി. വീണ്ടും വർഷങ്ങൾ കടന്നുപോയി . എല്ലാവരും ഈ കേസിനെ പറ്റി മറന്നു തുടങ്ങി. മരിച്ചയാളും വിസ്മൃതിയിൽ ആണ്ടുപോയി. എന്നാൽ പിന്നീടാണ് കഥ തുടങ്ങുന്നത്. ആരായിരുന്നു അയാളെ കൊന്നത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വിവരം ആയിരുന്നു എന്തിനായിരുന്നു അത് ചെയ്തത് എന്നതും വളരെ വിചിത്രമായ ഒരു കാര്യമായിരുന്നു.

അത്‌ എന്താണെന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം ആകാംക്ഷയും ഉണർത്തുന്ന ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.